സഭാഭരണം

സഭാഭരണം

‘ഭരിക്കുന്നവൻ ഉത്സാഹത്തോടെ’ (റോമ, 12:8). സഭയെ ശാസിച്ചും ഉപദേശിച്ചും ആത്മീയകാര്യങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കിയും മുന്നോട്ടുനയിക്കുന്ന മൂപ്പന്മാരിലാണ് ഈ ശുശ്രൂഷ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.” (1തെസ്സ, 5:13). മൂപ്പന്മാരെ പ്രത്യേകം കരുതഞമെന്നും കല്പനയുണ്ട്: “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.” (1തിമൊ, 5:17

One thought on “സഭാഭരണം”

Leave a Reply

Your email address will not be published. Required fields are marked *