അസാധാരണ സംഭവങ്ങൾ

141. എഴുപത് ആഴ്ചവട്ടത്തെ കുറിച്ചുള്ള ദർശനം (ദാനീ, 9:20-27).

142. യോനാ കയറിയ കപ്പലിൽ പെരുങ്കാറ്റടിച്ചു (യോനാ, 1:4).

143. യോനാ മഹാമത്സ്യത്തിൻ്റെ വയറ്റിൽ മൂന്നു രാവും പകലും കഴിഞ്ഞു (യോനാ, 1:17).

144. ദൈവം കല്പിച്ചിട്ട് ഒരു ആവണക്ക് മുളെച്ചുവന്നു (യോനാ, 4:6).

145. പിറ്റേന്നാൾ ആവണക്കു പുഴു കുത്തിക്കളഞ്ഞു (യോനാ, 4:7).

146. അത്യുഷ്ണമുള്ള കിഴക്കൻ കാറ്റടിച്ചു (4:8).

147. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷനായി (ലൂക്കൊ, 1:11-19).

148. സെഖര്യാവു ഊമനായി (ലൂക്കൊ, 1:20-22).

149. ദൈവദൂതൻ മറിയയ്ക്കു പ്രത്യക്ഷനായി (ലൂക്കൊ, 1:26-38).

150. കന്യക ഗർഭിണിയായി (ലൂക്കൊ, 1:34,35).

151. സെഖര്യാവിൻ്റെ വായും നാവും തുറന്നു (ലൂക്കൊ, 1:64).

152. ദൈവപുത്രൻ്റെ ജനനം (ലൂക്കൊ, 2:7).

153. ആട്ടിടയന്മാർക്കു ദൂതൻ്റെ പ്രത്യക്ഷത (ലൂക്കൊ, 2:9-15).

154. ദൈവപുത്രൻ്റെ സ്നാനം (മത്താ, 3:16; മർക്കൊ, 1:9; ലൂക്കൊ, 3:21).

155. പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22).

156. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22).

157. യേശുവിൻ്റെ പരീക്ഷ (മത്താ, 4:1-10; മർക്കൊ, 1:12,13; ലൂക്കൊ, 4:1-13).

158. ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചു (മത്താ, 4:11; മർക്കൊ, 1:13).

159. യേശു അത്തിയുടെ കീഴിൽ ഇരിക്കുന്ന നഥനയേലിനെ കണ്ടു (യോഹ, 1:45-48).

160. യേശു തന്നെ കൊല്ലുവാൻ ശ്രമിച്ചവരിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു (ലൂക്കൊ, 4:30).

161. വെള്ളം വീഞ്ഞാക്കുന്നു (യോഹ, 2:1-11).

162. യേശുവിൻ്റെ പെസഹപെരുന്നാളിലെ അത്ഭുതങ്ങൾ (യോഹ, 2:23).

163. രാജഭൃത്യൻ്റെ മകനു സൗഖ്യം (യോഹ, 4:46-53).

164. അത്ഭുതകരമായ മീൻപിടുത്തം (ലൂക്കൊ, 5:6).

165. അശുദ്ധാത്മാവുള്ള മനുഷ്യൻ്റെ സൗഖ്യം (മർക്കൊ, 1:23-25; ലൂക്കൊ, 4:33-35).

166. പത്രൊസിൻ്റെ അമ്മായിമ്മയുടെ സൗഖ്യം (മത്താ, 8:14,15; മർക്കൊ, 1:30,31; ലൂക്കൊ, 4:38,39).

167. സകലവിധ രോഗികൾക്കും സൗഖ്യം (മത്താ, 8:16; മർക്കൊ, 1:32-34; ലൂക്കൊ, 4:40).

168. ഗലീലയിൽ മുഴുവനും സൗഖ്യം (മത്താ, 4:23,24; മർക്കൊ, 1:39).

169. കുഷ്ഠരോഗിയുടെ സൗഖ്യം (മത്താ, 8:2,3; മർക്കൊ, 1:40-42; ലൂക്കൊ, 5:12,13).

170. പക്ഷവാദരോഗിയുടെ സൗഖ്യം (മത്താ, 9:2; മർക്കൊ, 2:3-5; ലൂക്കൊ, 5:18-20).

171. ബേഥെസ്ദാ കുളക്കരയിലെ സൗഖ്യം (യോഹ, 5:5-9).

173. കൈ വരണ്ട മനുഷ്യനു സൗഖ്യം (മത്താ, 12:9-13; മർക്കൊ, 3:1-5; ലൂക്കൊ, 6:6-10).

173. കടൽക്കരയിൽ ആനേകർക്കു സൗഖ്യം (മത്താ, 12:15; മർക്കൊ, 3:10).

174. ശതാധിപൻ്റെ ദാസനു സൗഖ്യം (മത്താ, 5:8-13; ലൂക്കൊ, 7:1-10).

175. നയീനിലെ വിധവയുടെ മകനു സൗഖ്യം (ലൂക്കൊ, 7:11-15).

176. കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ്റെ സൗഖ്യം (മത്താ, 12:22).

177. കാറ്റിനെയും കടലിനെയും ശാന്തമാക്കി (മത്താ, 8:23-26; മർക്കൊ, 4:35-39; ലൂക്കൊ, 8:22-24).

178. ഗദരദേശത്തെ ഭൂതഗ്രസ്തനു സൗഖ്യം (മത്താ, 8:28-32; മർക്കൊ, 5:6-13; ലൂക്കൊ, 8:28-33).

179. പതിനെട്ടു വർഷമായ രക്തസ്രവക്കാരിയുടെ സൗഖ്യം (മത്താ, 9:20-22; മർക്കൊ, 5:25-34; ലൂക്കൊ, 8:43:48).

180. യായീറൊസിൻ്റെ മകളുടെ സൗഖ്യം (മത്താ, 9:23-25; മർക്കൊ, 5:35-42; ലൂക്കൊ, 8:49-55).

181. രണ്ടു കുരുടന്മാരുടെ സൗഖ്യം (മത്താ, 9:27-30).

182. നസറെത്തിൽ ഏതാനും ചില രോഗികളുടെ സൗഖ്യം (മർക്കൊ, 6:5).

183. ഭൂതഗ്രസ്തനായ ഊമൻ്റെ സൗഖ്യം (മത്താ, 9:32,33).

184. സകലവിധ ദീനവും സൗഖ്യമാക്കുന്നു (മത്താ, 9:35).

185. പുരുഷാരത്തിലുള്ള രോഗികൾക്കു സൗഖ്യം (മത്താ, 14:14).

186. അയ്യായിരത്തെ പോഷിപ്പിച്ചു (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:10-17; യോഹ, 6:5-13).

187. കടലിനു മീതെ നടന്നു (മത്താ, 14:25-27; മർക്കൊ, 6:48-50; യോഹ, 6:19,20).

188. പത്രൊസ് കടലിനുമീതെ നടക്കുന്നു (മത്താ, 14:28-31).

189. ഗെന്നേസരത്തിൽ അനേകരുടെ സൗഖ്യം (മത്താ, 14:35,36; മർക്കൊ, 6:55,56).

190. കനാന്യസ്ത്രീയുടെ മകൾക്കു സൗഖ്യം (മത്താ, 15:21-28; മർക്കൊ, 7:24-30).

191. വിക്കനായ ചെകിടനു സൗഖ്യം (മർക്കൊ, 7:31-35).

192. കടൽക്കരെ വളരെ പുരുഷാരത്തിനു സൗഖ്യം (മത്താ, 15:29-31).

193. നാലായിരം പേരെ പോഷിപ്പിച്ചു (മത്താ, 15:35-38; മർക്കൊ, 8:1-8).

194. ബേത്ത്സയിദയിലെ കുരുടനു സൗഖ്യം (മർക്കൊ, 8:22-25).

195. യേശുവിൻ്റെ രൂപാന്തരം (മത്താ, 17:1-8; മർക്കൊ, 9:2-8; ലൂക്കൊ, 9:28-36).

196. ചന്ദ്രരോഗിയായ ബാലനു സൗഖ്യം (മത്താ, 17:14-18; മർക്കൊ, 9:17-27; ലൂക്കൊ, 9:38-42).

197. മീനിൻ്റെ വായിൽനിന്നു ചതുർദ്രഹ്മപ്പണം (മത്താ,17:24-27).

198. പിറവിക്കുരുടൻ്റെ സൗഖ്യം (യോഹ, 9:1-7).

199. ഊമനായ ഭൂതഗ്രസ്തനു സൗഖ്യം (ലൂക്കൊ, 11:14).

200. പതിനെട്ടുവർഷം കൂനിയായിരുന്ന സ്ത്രീക്കു സൗഖ്യം (ലൂക്കൊ, 13:11-13).

201. മഹോദര രോഗിക്കു സൗഖ്യം (ലൂക്കൊ, 14:2-4).

202. ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ, 11:43,44).

203. പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം (ലൂക്കൊ, 17:12-14).

204. യെഹൂദ്യയുടെ അതിരിൽ അനേകർക്കു സൗഖ്യം (മത്താ, 19:1,2).

205. രണ്ടു കുരുടന്മാർക്കു സൗഖ്യം (മത്താ, 20:30-34).

206. ബർത്തിമായി എന്ന കുരുടനു സൗഖ്യം (മർക്കൊ, 10:46-52; ലൂക്കൊ, 18:35-43).

207. ദൈവാലയത്തിൽ കുരുടന്മാർക്കും മുടന്തന്മാർക്കും സൗഖ്യം (മത്താ, 21:14).

208. അത്തിവൃക്ഷം ഉണങ്ങിപ്പോയി (മത്താ, 21:18,19; മർക്കൊ, 11:12-14, 20).

209. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (യോഹ, 12:28,29).

210. മഹാപുരോഹിതൻ്റെ ദാസനു സൗഖ്യം (ലൂക്കൊ, 22:50,51).

211. ദൈവാലയത്തിൻ്റെ തിരശ്ശീല മേൽതൊട്ടു അടിയോളം കീറി (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).

212. യേശുവിൻ്റെ മരണം (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46; യോഹ, 19:30).

213. ഭൂമി കുലുക്കം; പാറകൾ പിളർന്നു; കല്ലറകൾ തുറന്നു (മത്താ, 27:52).

214. വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു; യേശുവിൻ്റെ പുനരുത്ഥാനശേഷം കല്ലറകളെ വിട്ടു (മത്താ, 27:52,53).

215. യേശുവിൻ്റെ പുനരുത്ഥാനം (മത്താ, 28:1-10; മർക്കൊ, 16:1-8; ലൂക്കൊ, 24:1-12; യോഹ, 20:1-9).

216. കർത്താവിൻ്റെ ദൂതൻ കല്ലുരുട്ടിമാറ്റി കല്ലറ തുറന്നുവെച്ചു (മത്താ, 28:1-3).

217. ദൂതൻ കല്ലറ കാണാൻ വന്ന സ്ത്രീകളോടു സംസാരിച്ചു (മത്താ, 28:5-8; മർക്കൊ, 16:5-7; ലൂക്കൊ, 24:4-8).

218. ണ്ടു ദൂതന്മാർ മറിയയ്ക്കു പ്രത്യക്ഷരായി (യോഹ, 20:11-13).

219. യേശു മറിയയ്ക്കു പ്രത്യക്ഷനായി (മർക്കൊ, 16:9; യോഹ, 20:14-17).

220. കല്ലറകണ്ടു മടങ്ങിയ സ്ത്രീകൾക്കു യേശു പ്രത്യക്ഷനയി (മത്താ, 28:8-10).

221. പത്രൊസിനു യേശു പ്രത്യക്ഷനായി (ലൂക്കൊ, 24:34).

222. എമ്മവുസ്സിലേക്കു പോകുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷരായി (മർക്കൊ,16:12,13; ലൂക്കൊ, 24:13-35).

223. തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 20:19-23).

224. പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (മത്താ, 28:16-20; മർക്കൊ, 16:14-18; ലൂക്കൊ, 24:36-40; യോഹ, 20:26-30).

225. മീൻപിടിച്ചുകൊണ്ടിരുന്ന ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 21:1-25).

226. അത്ഭുതകരമായ മീൻപിടുത്തം: 153 എണ്ണം (യോഹ, 21:6).

227. യേശു അഞ്ചൂറിലധികം പേർക്കും പ്രത്യക്ഷനായി (1കൊരി, 15:6).

228. യേശു യാക്കോബിനു പ്രത്യക്ഷനായി (1കൊരി, 15:7).

229. യേശു നാല്പതു നാളോളം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (പ്രവൃ, 1:2,3).

230. യേശുവിൻ്റെ സ്വർഗ്ഗാരോഹണം (പ്രവൃ, 1:6-9).

231. രണ്ടു ദൂതന്മാർ ശിഷ്യന്മാർക്ക് പ്രത്യക്ഷരാകുന്നു (പ്രവൃ, 1:10,11).

232. പരിശുദ്ധാത്മാവിൻ്റെ അവരോഹണം (പ്രവൃ, 2:1-3).

233. ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു (പ്രവൃ, 4-8).

234. ഗർഭംമുതൽ മുടന്തനായവൻ സൗഖ്യമായി (പ്രവൃ, 3:1-11).

235. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച അനന്യാസു സഫീരയും മരിച്ചു (പ്രവൃ, 5:1-10).

236. അപ്പൊസ്തലന്മാരുടെ കയ്യാൽ അനവധി അത്ഭുതങ്ങൾ നടക്കുന്നു (പ്രവൃ, 5:12).

237. പത്രൊസിൻ്റെ നിഴൽവീണ് രോഗികൾ സൗഖ്യമായി (പ്രവൃ, 5:15).

238. അപ്പൊസ്തലന്മാർ ജയിലിൽനിന്നു അത്ഭുതകരമായി രക്ഷപെട്ടു (പ്രവൃ, 5:18-20).

239. സ്തെഫാനൊസ് ദൈവമഹത്വവും വലത്തുഭാഗത്ത് യേശുവിനെയും കാണുന്നു (പ്രവൃ, 7:55,56).

240. അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 8:7).

241. ഫിലിപ്പൊസിൻ്റെ കയ്യാൽ വലിയ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 8:13).

242. ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 8:15-17).

243. ഫിലിപ്പൊസിനെ പരിശുദ്ധാത്മാവ് എടുത്തുകൊണ്ടുപോയി (പ്രവൃ, 8:39,40).

244. യേശു പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 9:3-7; 1കൊരി, 15:8).

245. പൗലൊസ് അന്ധനായി (പ്രവൃ, 9:8).

246. യേശു അനന്യാസിനു പ്രത്യക്ഷനായി (പ്രവൃ, 9:10-12).

247. പൗലൊസിനു കാഴ്ച ലഭിച്ചു (പ്രവൃ, 9:17-19).

248. പത്രൊസിലൂടെ ഐനയാസിനു സൗഖ്യം (പ്രവൃ, 9:32-34).

349. പത്രൊസ് തബീഥയെ ഉയിർപ്പിക്കുന്നു (പ്രവൃ, 9:36-42).

250. കൊർന്നേല്യൊസിൻ്റെ ദർശനം (പ്രവൃ, 10:1-6).

251. പത്രൊസിനു ഒരേ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി ( പ്രവൃ, 10:9-16).

252. കൊർന്നേല്യൊസിനും ഭവനക്കാർക്കും പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 10:44-48).

253. ദൂതൻ പത്രൊസിനെ ജയിലിൽനിന്നും മോചിപ്പിച്ചു (പ്രവൃ, 12:7-10).

254. ദൈവദൂതനാൽ ഹെരോദാവിൻ്റെ മരണം (പ്രവൃ, 12:21-23).

255. എലീമാസ് പൗലൊസിനാൽ അന്ധനായി (പ്രവൃ, 13:8-11).

256. പൗലൊസ് ലുസ്ത്രയിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 14:8-10).

257. ആസ്യയിൽ പോകുന്നതിനെ പിരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കി (പ്രവൃ, 16:6).

258. വെളിച്ചപ്പാടത്തിയിലുള്ള ഭൂതം വിട്ടുപോയി (പ്രവൃ, 16:16-18).

259. ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ഭൂകമ്പമുണ്ടായി (പ്രവൃ, 16:25,26).

260. പൗലൊസിനു കർത്താവിൻ്റെ ദർശനം (പ്രവൃ, 18:9,10).

261. എഫെസൊസിലേ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 19:6).

262. അസാധാരണ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 19:11).

263. റൂമാലും ഉത്തരീയവും മൂലം രോഗികൾ സൗഖ്യമായി (പ്രവൃ, 19:12).

264. യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടി (പ്രവൃ, 20:8-12).

265. കർത്താവ് പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 23:11).

266. ദൂതൻ പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 27:23).

267. അണലി ദംശനത്തിൽനിന്നു പൗലൊസ് രക്ഷ പ്രാപിച്ചു (പ്രവൃ, 28:3-6).

268. പുബ്ലിയൊസിൻ്റെ അപ്പനെ പൗലൊസ് സുഖപ്പെടുത്തി (പ്രവൃ, 28:8).

269. ദീപിലെ ദീനക്കാർ സൗഖ്യം പ്രാപിച്ചു (പ്രവൃ, 28:9).

270. പൗലൊസിനു ലഭിച്ച സ്വർഗ്ഗീയ ദർശനം (2കൊരി, 12:1-6).

271. യോഹന്നാനു വെളിപ്പാട് നൽകുന്നു (വെളി, 1:1).

272. തേജോമയനായ കർത്താവിനെ യോഹന്നാൻ ദർശിക്കുന്നു (വെളി, 12:18).

273. ഏഴു സഭകളെക്കുറിച്ചു ദൂതു നൽകുന്നു (വെളി, 2:1-3:22).

274. ഭാവികാല സംഭവങ്ങൾ യോഹന്നാനെ കാണിക്കുന്നു (വെളി, 4:1).

275. സ്വർഗ്ഗത്തിലെ ഒരുക്കം (4:2-5:14).

276. മഹോപദ്രവകാലം (വെളി, 6:1-19:3).

277. ക്രിസ്തുവിൻ്റെ പട്ടാഭിഷേകം (വെളി, 19:6).

278. വിശുദ്ധന്മാർക്കുള്ള പ്രതിഫല വീതരണം (വെളി, 22:12).

279. കുഞ്ഞാടിൻ്റെ കല്യാണം (വെളി, 19:3-9).

280. ക്രിസ്തുവിൻ്റെ മഹത്വപ്രത്യക്ഷത (വെളി, 1:8; 19:11-16).

281. സഹസ്രാബ്ദരാജ്യം (വെളി, 19:20-20-3).

282. വെള്ള സിംഹാസന ന്യായവിധി (വെളി, 20:4-15).

283. പുതിയ ആകാശം പുതിയ ഭൂമി (വെളി, 21:1-22:21).

284. കർത്താവിൻ്റെ ഉറപ്പ്: ‘അതേ, ഞാൻ വേഗം വരുന്നു’ (വെളി, 22:20).

ആമേൻ, കർത്താവായ യേശുവേ, വരേണമേ!

<—- Previous Page

One thought on “അസാധാരണ സംഭവങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *